Sunday 26 March 2017

സഭാനവീകരണവും ചില നിർദേശങ്ങളും




സഭാനവീകരണവും ചില നിർദേശങ്ങളും
ചാക്കോ കളരിക്കകൾ
ഏതാനും ദിവസങ്ങക്കുമുമ്പ് ഫേസ്ബുക്കി രഹസ്യകുമ്പസാരത്തെ സംബന്ധിച്ച് ഞാനൊരു പോസ്റ്റിട്ടിരുന്നു. പോസ്റ്റിന് ശ്രീ അലക്സ് കാവുംപുറത്ത് എഴുതിയ കമെറി സഭയി അടിസ്ഥാനപരമായി വരുത്തേണ്ട നവീകരണത്തെ സംബന്ധിച്ച് സഭാനേതൃത്വത്തിറെ ശ്രദ്ധയി പെടുത്താവേണ്ടി പത്ത് പ്രധാന ആവശ്യങ്ങ കുറയ്ക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടിരുന്നു. എത്രയോ അഭ്യത്ഥനക, എത്രയോ പ്രാവശ്യം സഭയിലെ അല്മായ നേതാക്കന്മാ മെത്രാന്മാക്കും മെത്രാസിനഡിനും അവരുടെ പരിഗണനയ്ക്കായി ഇതിനോടകം കിയിട്ടുണ്ട്. കലം കമഴ്ത്തിവെച്ച് വെള്ളം ഒഴിക്കുന്നതുപോലെയാണ് സംഭവിച്ചിട്ടുള്ളത്. ആനപ്പുറത്തിരിക്കുന്നവക്ക് പട്ടിയെ എന്തിനു പേടിക്കണം? മെത്രാസംഘം അവക്കുവേണ്ടിയാണ് നിലനിക്കുന്നത്. വിശ്വാസികളുടെ ആത്മീയ ദ്ധനവിനോ അവരുടെ നിത്യരക്ഷ സുരക്ഷിതമാക്കുന്നതിനോ വേണ്ടിയല്ല. സാധാരണ വിശ്വാസിക ശുദ്ധഹൃദയരായതിനാലാണ് മറിച്ചു ചിന്തിക്കുന്നത്. അധികാരവും സമ്പത്തും സുഖലോലുപതയും കളഞ്ഞുകുളിക്കാ ഒരു മെത്രാനും സമ്മതിക്കില്ല. പണ്ട് പോപ്പ് ലെയോ പത്താമ (Pope Leo X 1513-1521) പറഞ്ഞപോലെ "Since God has given us the Papacy, let us enjoy it" -യുള്ള മനസ്ഥിതിയാണ് നമ്മുടെ മെത്രാന്മാക്കുമുള്ളത്. അതല്ലായിരുന്നെങ്കി ആത്മാത്ഥമായി സഭയെ സ്നേഹിക്കുകയും നസ്രാണിസഭയെ ആഴമായി പഠിക്കുകയും അതിലെ അഴുക്കുക യഥാത്ഥമായി ചൂണ്ടിക്കാണിക്കുകയും തിരുത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നവരുമായിരുന്ന് മെത്രാന്മാക്ക് എന്തുകൊണ്ട് സംസാരിച്ചുകൂടാ? അല്മായക്ക് പറയാനുള്ളത് ശ്രവിക്കാനുള്ള നന്മനസ്സുപോലും അവക്കില്ല. അവരുടെ മുപി അല്മായ അവരെ അനുസരിക്കേണ്ട വെറും അടിമക മാത്രമാണ്. സഭ ദൈവജനത്തിറെ കൂട്ടായ്മയാണെന്ന് പ്രസംഗപീഠത്തി കയറിനിന്ന് അവ തട്ടിവിടും, രാഷ്ട്രീയക്കാരുടെ ഭാഷയി. മനസാക്ഷി എന്നത് തൊട്ടുതേച്ചിട്ടില്ലാത്ത അവരെ നന്നാക്കാ നമ്മുടെ കത്താവീശോമിശിഹായ്ക്കുപോലും സാധ്യമല്ല. അഹങ്കാരമാകുന്ന മേദസ്സ് അത്രയ്ക്കവരി കട്ടിയായിപ്പോയി.

ഏതായാലും അലക്സ് ആവശ്യപ്പെട്ടതിനാ മാതോമാ നസ്രാണി ക്രിസ്ത്യാനികളുടെ പാരമ്പര്യങ്ങളെ ആധാരശിലയാക്കി ( പാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോകണമെന്നാണല്ലോ രണ്ടാം വത്തിക്കാ കൗസി നമ്മോടാവശ്യപ്പെട്ടിരിക്കുന്നത്. അതാണല്ലോ സഭാനവീകരണത്തിറെ കാത.) ചില നിദേശങ്ങ സഭാധികാരത്തിറെ ശ്രദ്ധയി കൊണ്ടുവരുവാ ഞാനിവിടെ വീണ്ടും കുറിക്കുകയാണ്.

1 . മാതോമാക്രിസ്ത്യാനികളുടെ പൂവ്വപാരമ്പര്യമനുസരിച്ച് ഇടവകപ്പള്ളിയും പള്ളിസ്വത്തുക്കളും ഇടവകാംഗങ്ങളുടേതായിരുന്നു. 1991-ലെ പൗരസ്ത്യ സഭകളുടെ കാനോനക പ്രകാരം പള്ളികളും പള്ളിസ്വത്തുക്കളും രൂപതാമെത്രാറെ സ്വത്തായി. നിയമത്തി മാറ്റംവരുത്തി പള്ളിയും പള്ളിസ്വത്തുക്കളും അതിറെ യഥാത്ഥ ഉടമകളായ ഇടവകാംഗങ്ങക്ക് വിട്ടുകൊടുക്കണം.

2. . മാതോമാ ക്രിസ്ത്യാനിക അവരുടെ പള്ളിയുടെ ഭരണം നിവ്വഹിച്ചിരുന്നത് അല്മായരും ഇടവകയിലെ പട്ടക്കാരും കൂടിയ പള്ളിയോഗ നടപടിക്രമപ്രകാരമായിരുന്നു. മാതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പൈതൃകവും കേരള തനിമയുമായിരുന്നു അത്.  സീറോ മലബാ മെത്രാ സിനഡ് പഴയ പള്ളിഭരണ സമ്പ്രദായത്തെ നിജീവമാക്കി വികാരിയെ ഉപദേശിക്കാമാത്രം അവകാശമുള്ള പാശ്ചാത്യ പാരിഷ്കൗസി നടപ്പിലാക്കി. നസ്രാണികളുടെ മഹത്തായ പള്ളിഭരണ സമ്പ്രദായത്തെ അവ എന്നെന്നേയ്ക്കുമായി ഇല്ലാതാക്കി. അങ്ങനെ പള്ളികളുടെ ഭരണം മെത്രാന്മാ പിടിച്ചെടുത്തു. മാതോമാക്രിസ്ത്യാനികളുടെ പരമപ്രധാനമായ പള്ളിയോഗ സമ്പ്രദായത്തെ പരിപോഷിപ്പിച്ച് പുനരുദ്ധരിക്കണം.

3.  . മാതോമാ ക്രിസ്ത്യാനികളുടെ സമ്പന്നമായ ഒരു പൈതൃകമായിരുന്നു മലങ്കര പള്ളിക്കാരുടെ മഹായോഗം, ഇന്നത്തെ ഭാഷയിപറഞ്ഞാ സീറോ മലബാ സഭാ സിനഡ്. മലങ്കര പള്ളിക്കാരുടെ മഹായോഗത്തിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് 1599- ഉദയമ്പേരൂ പള്ളിയി ഗോവാ മെത്രാപ്പോലീത്ത മെനേസിസ് വിളിച്ചുകൂട്ടിയ മലങ്കരപ്പള്ളിക്കാരുടെ മഹായോഗം. അതിനെ അറിയപ്പെടുന്നത് ഉദയമ്പേരൂ സൂനഹദോസ് എന്നാണ്. മെനേസിസ് മെത്രാപ്പോലീത്തപോലും മാതോമാനസ്രാണികളുടെ പണ്ടുകാലം മുതലെയുള്ള സഭാതീരുമാനങ്ങ എടുക്കുന്ന മഹായോഗത്തെ മാനിച്ചു. രണ്ടാമത്തെ ഉദാഹരണം പൂവ്വികമാതൊട്ട് സ്വീകരിച്ചുപോന്നിരുന്ന നടപടിപ്രകാരം 1773- അങ്കമാലിയി കൂടിയ മലങ്കര ഇടവക്കാരുടെ മഹായോഗം. മലങ്കര ഇടവക എന്ന പ്രയോഗംകൊണ്ട് ഇവിടെ ത്ഥമാക്കുന്നത് മലങ്കര രൂപതയെന്നാണ്. പാറേമ്മാക്ക ഗോവണദോറുടെ 'ത്തമാനപ്പുസ്തകം' കാണുക. മലങ്കരപ്പള്ളിക്കാരുടെ മഹായോഗം എന്ന നസ്രാണി പൈതൃകത്തെ അഥവാ സീറോ മലബാ സഭാസിനഡ് മെത്രാന്മാ ഇന്നുവരെ പുനരുദ്ധരിച്ചിട്ടില്ല. സീറോ മലബാ മെത്രാസിനഡ് സൃഷ്ടിച്ച് അതിനെ സഭാസിനഡ് എന്നവ വിളിക്കാറുണ്ട്. സഭാപൗരരെ സഭാഭരണത്തിനിന്നും പരിപൂണമായിത്തന്നെ അവപുറത്താക്കി. സീറോ മലബാ സഭാസിനഡ് രൂപീകരിക്കാത്തത്മാർതോമായുടെ മാർഗവും വഴിപാടുംഎന്ന നസ്രാണികളുടെ പൈതൃകത്തിറെ നട്ടെല്ലൊടിക്കാവേണ്ടി മാത്രമാണ്. ഇന്നിപ്പോ മലങ്കരനസ്രാണികളുടെ മഹായോഗമില്ല; തീരുമാനമെടുക്കാ അധികാരമുള്ള ഇടവകപള്ളി പൊതുയോഗമില്ല; വികാരിയെ ഉപദേശിക്കുന്ന പാരിഷ് കൗസി മാത്രം! എങ്ങനെയുണ്ട് വത്തിക്കാ കൗസി നിദേശിച്ച സഭയുടെ പൂവ്വപാരമ്പര്യങ്ങളിലേക്കുള്ള തിരിച്ചുപോക്ക്? അധികാരമെല്ലാം മെത്രാന്മാരുടെ കൈയ്യി ഇരിക്കണം. നസ്രാണിക അവരുടെ വെറും അടിമക. മാതോമാ നസ്രാണി സഭയുടെ പൂവ്വപൈതൃകമായ സഭാമഹായോഗം വഴിയുള്ള പള്ളിഭരണ സമ്പ്രദായം നടപ്പിലാക്കണം. സീറോ മലബാ സഭാസിനഡ് എത്രയും വേഗം രൂപീകരിക്കണം.


4 . മാതോമാ നസ്രാണി സഭയി മെത്രാന്മാ ആധ്യാത്മികശുശ്രൂഷയി മാത്രം വ്യാപാരിച്ചിരുന്നു. നാട്ടുമെത്രാനെ നസ്രാണി സഭയ്ക്ക് ലഭിച്ച കാലംതൊട്ടാണ് പാശ്ചാത്യരീതിയിലുള്ള മെത്രാ ഭരണം നമ്മുടെ സഭയി ആരംഭിച്ചത്. മെത്രാ രൂപതയുടെ ഭരണാധികാരിയാകാ പാടില്ല. അത് പാശ്ചാത്യ പള്ളിഭരണ രീതിയാണ്. മെത്രാന്മാക്ക് ആധ്യാത്മിക അധികാരമേ ഉണ്ടാകാ പാടൊള്ളു. രൂപതയുടെ ഭൗതികനടത്തിപ്പിനുള്ള അധികാരം അല്മായരും വൈദികാരും മെത്രാനും ചേന്നുള്ള രൂപതായോഗത്തി നിക്ഷിപ്തമായിരിക്കണം. അങ്ങനെ നസ്രാണികളുടെ പഴയ രൂപതാഭരണപൈതൃകത്തെ പുനരുദ്ധരിക്കണം.


5. റീത്ത് എന്നുപറയുന്ന പൈതൃകത്തിന് പല ഘടകങ്ങ ഉണ്ട്. അതിലൊരു  ഘടകം മാത്രമാണ് ആരാധനക്രമം. നാലാം നൂറ്റാണ്ടുമുത പതിനാറാം നൂറ്റാണ്ടുവരെ നസ്രാണിസഭ ഈസ്റ്റ് സിറിയ (കല്ദായ സഭ) ബന്ധമുണ്ടായിരുന്നു. ദായ മെത്രാന്മാ പ്പിച്ചിരുന്ന റാസകുബ്ബാന നമ്മുടെ കത്തനാരന്മാ പ്പിച്ചിരുന്നില്ല. ഉദയമ്പേരൂ സൂനഹദോസിനുശേഷം റോസ് മെത്രാനാണ് നസ്രാണികളുടെ ആരാധനഭാഷ സുറിയാനിയിലാക്കിയത്. റോമും ചില നാട്ടുമെത്രാന്മാരുമാണ് നമ്മെ സുറിയാനിക്കാരാക്കാ പരിശ്രമിച്ചത്.  ഇന്നിപ്പോ നമ്മെ സുറിയാനിക്കാ എന്ന് വിളിക്കുന്നത് നമ്മെ അപമാനിക്കുന്നതിന് തുല്യമാണ്. റീത്തുനിണയത്തിറെ ഒരു ഘടകം മാത്രമായ ആരാധനക്രമത്തിറെ പഴയ ഭാഷയുടെ അടിസ്ഥാനത്തി കല്ദായസഭയുടെ പുത്രീസഭയാക്കി സീറോ മലബാ സഭ എന്നു വിളിക്കുന്നത് നമുക്കൊട്ടും ചേന്നതല്ല. നമ്മുടെ ആരാധനക്രമത്തെ ഭാരതീകരിക്കുകയും സഭയുടെ പേര് മാതോമാ നസ്രാണി കത്തോലിക്കാസഭ എന്നാക്കുകയും വേണം.


6.  പതിനാറാം നൂറ്റാണ്ടുമുത പത്തൊമ്പതാം നൂറ്റാണ്ടുവരെ നസ്രാണികക്ക് ലത്തീ സഭയുമായും ബന്ധമുണ്ടായി. സഭയിലെ ഘടകങ്ങളും നസ്രാണിക സ്വാംശീകരിച്ചു.  കാലാന്തരത്തി മാതോമാ നസ്രാണി സഭ ദായ-ലത്തീ സങ്കര സഭയായി പരിണമിച്ചെന്ന് രണ്ടാം വത്തിക്കാകൗസി പിതാക്കന്മാ മനസ്സിലാക്കിയതിറെ ഫലമായിട്ടാണ് നസ്രാണി സഭയ്ക്ക് നഷ്ടപ്പെട്ടുപോയ പൂവ്വപാരമ്പര്യങ്ങളിലേയ്ക്ക് തിരിച്ചുപോയി നവീകരിക്കാ കടമയുണ്ടെന്ന് കൗസി പ്രബോധിപ്പിച്ചത്. പ്രബോധനത്തെ നാട്ടുമെത്രാന്മാ അപ്പാടെ തള്ളിക്കളഞ്ഞു. തന്മൂലം, റോമ കൊളോണിയ നടപടിക്രമം ഇന്നും നിബാധം തുടരുന്നു. അതികേന്ദ്രീകൃതമായ ഏകാധിപത്യഭരണത്തെ അരക്കിട്ടുറപ്പിക്കാനാണ് അവരുടെ ശ്രമം. ആരാധനക്രമവും സഭാഭരണക്രമവും മാതോമായുടെ മാഗവും വഴിപാടും പ്രകാരം നവീകരിക്കപ്പെടണം.


7. മാതോമാ നസ്രാണി കത്തോലിക്കാസഭ ഒന്നാം നൂറ്റാണ്ടിത്തന്നെ ഒരു യേശുശിഷ്യനാ സ്ഥാപിതമെങ്കിലും ഇന്നിപ്പോ സഭ മൂന്നാം നൂറ്റാണ്ടിലോ നാലാം നൂറ്റാണ്ടിലോ സ്ഥാപിതമായ പൗരസ്ത്യ ദായ സഭയുടെ പുത്രീസഭയായി റോം ആക്കിയിരിക്കയാണ്. മാതോമാ നസ്രാണിസഭയെ തനതായ ഒരു അപ്പോസ്തലിക സഭയായി റോം പ്രഖ്യാപിക്കാനുള്ള നടപടിക മെത്രാന്മാ സ്വീകരിക്കണം.


8.  പൗരസ്ത്യസഭകളെ ബാധിക്കുന്ന കാനോ നിയമം റോമ പൗരസ്ത്യസഭകളി പെടാത്ത മാതോമാ നസ്രാണി കത്തോലിക്കസഭയി 1991 മുത നടപ്പിലാ ക്കി. കാനോ നിയമ സംഹിതയ്ക്കുപകരം മാതോമാ ക്രിസ്ത്യാനികളുടെ പൈതൃകത്തെ ആധാരമാക്കി പുതിയ ഒരു കാനോനസംഹിത എത്രയും വേഗം ക്രോഡീകരിക്കണം.


9. മാതോമാ ക്രിസ്ത്യാനിക പള്ളികളി വിശുദ്ധരുടെ സ്വരൂപങ്ങ വെച്ചിരുന്നില്ല. വിശുദ്ധരോടുള്ള അമിതഭക്തി നസ്രാണികക്കില്ലായിരുന്നു. പാശ്ചാത്യ മിഷ്യനറിമാരാണ് നമ്മുടെ പള്ളികളി രൂപക്കൂടുകളുണ്ടാക്കി വിശുദ്ധരെ അതി പ്രതിഷ്ടിച്ചുതുടങ്ങിയത്. ഇന്ന് പണസമ്പാദനത്തിനായി വിശുദ്ധരോടുള്ള വണക്കത്തെ സഭ പ്രോത്സാഹിപ്പിച്ച് വിശ്വാസികളെ അന്ധവിശ്വാസത്തിലേയ്ക്ക് തള്ളിവിടുകയാണ്. വിശുദ്ധരുടെ രൂപങ്ങ പള്ളികളിനിന്നും നീക്കം ചെയ്യണം. സുവിശേഷാധിഷ്ഠിതമായി ജീവിക്കാ വിശ്വാസികളെ പഠിപ്പിക്കണം.


10. ഉദയമ്പേരൂ സൂനഹദോസുവരെ (1599) മാതോമാ ക്രിസ്ത്യാനികളുടെ കത്തനാരന്മാ വിവാഹിതരായിരുന്നു. സൂനഹദോസാണ് നസ്രാണി പുരോഹിതരും അവിവാഹിതരായിരിക്കണം എന്ന പാശ്ചാത്യ ലത്തീ സഭാനിയമം നടപ്പിലാക്കിയത്. മാതോമാ ക്രിസ്ത്യാനികളുടെ പഴയ പാരമ്പര്യത്തിലേക്ക് തിരിച്ചുപോയി ആവശ്യപ്പെടുന്ന വൈദികക്ക് വിവാഹം ചെയ്യാനുള്ള അനുവാദം കാനുള്ള നടപടി സ്വീകരിക്കണം.


11. ക്രിസ്തീയ ന്യൂനപക്ഷത്തിൻറെ പേരിൽ ഗവൺമെൻറ് നൽകിയിരിക്കുന്ന അവകാശങ്ങൾ മെത്രാന്മാരും വൈദികരും കന്യാസ്ത്രികളുമടങ്ങുന്ന സഭയിലെ ന്യൂനപക്ഷമാണ് ഇന്ന് അനുഭവിക്കുന്നത്. അല്മായരെ മുഴുവനായി ആ ആനുകൂല്യങ്ങളിൽനിന്നും അകറ്റിനിർത്തിയിരിക്കയാണ്. എന്നാൽ സഭാപൗരരെയും എല്ലാ തലങ്ങളിലും ഭാഗവാക്കാക്കാനുള്ള മാറ്റങ്ങൾ സഭയിൽ വരുത്തണം.


12. മാർതോമാ നസ്രാണി ക്രിസ്ത്യാനികളുടെ ചരിത്രവും പാശ്ചാത്യ/പൗരസ്ത്യ റോമൻസഭകളുടെ ചരിത്രവും വേദപാഠക്ലാസുകളിൽ പ്രധാന വിഷയമായി പഠിപ്പിക്കണം. മാർതോമാ പൈതൃകത്തെപ്പറ്റിയുള്ള ആഴമായ അറിവ് എല്ലാ നസ്രാണികൾക്കും ലഭിക്കണം.

ചുരുക്കിപ്പറഞ്ഞാ രണ്ടാം വത്തിക്കാ കൗസി നിദ്ദേശിച്ചപ്രകാരം നമ്മുടെ സഭയെ പുനരുദ്ധരിച്ച് നവീകരിക്കുന്നതിനുപകരം പള്ളിയും പള്ളിസ്വത്തുക്കളും പള്ളിഭരണവും മെത്രാന്മാ പിടിച്ചെടുക്കുകയും ദായ  ആരാധനക്രമം നടപ്പിലാക്കുകയും മാർതോമാ നസ്രാണി സഭയെ ദായ സഭയുടെ പുത്രീസഭയാക്കുകയും പൗരസ്ത്യ കാനോ നിയമം നസ്രാണികളുടെമേ കെട്ടിയേല്പിക്കുകയും ചെയ്തു.  നാളിതുവരെ സീറോ മലബാ മെത്രാന്മാ നടത്തിയ സഭാനവീകരണത്തി ബഹുഭൂരിപക്ഷം സഭാപൗരരും അതൃപ്തരാണെന്ന വസ്തുത ക്കമറ്റ കാര്യമാണ്. ആയതിനാ സ്രാണികളുടെ ജീവിത രീതിയായിരുന്ന (way of life) മാതോമായുടെ മാഗവും വഴിപാടിൻറെയും അടിസ്ഥാനത്തിൽ മാറ്റങ്ങ വരുത്താ സഭാധികാരികളും സന്ന്യസ്തരും സഭാപൗരരും ഒന്നായി പരിശ്രമിക്കുമെന്ന് പ്രത്യാശിക്കുന്നു.